ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നേരിട്ട ജാ,തി വി,വേ,ചനം ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം
കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് സംസാരിച്ചിരുന്നു. പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജനുവരിയിലായിരുന്നു സംഭവം. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്ക് താരതെ
ഈ വർഷത്തെ ,മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിച്ചത് തൻമയ സാേള്‍ ആയിരുന്നു, ചിത്രം സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയാണ് ഈ
മലയാള സിനിമ രംഗത്തും അതുപോലെ രാഷ്ട്രീയ രംഗത്തും വളരെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണകുമാർ, ഇപ്പോൾ അദ്ദേഹം ബിജെപിയുടെ സജീവ പ്രവർത്തകനാണ്. പൊതു കാര്യങ്ങളിൽ എല്ലാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന
ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ ഇപ്പോൾ മറ്റു രാജ്യങ്ങളിലും ഒരു സംസാരവിഷമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പാക് മാദ്ധ്യമത്തിൽ നടന്ന അന്തി ചർച്ചയിൽ വിചിത്ര പരാമർശവുമായി താലീബാൻ നേതാവ്. താലീബാൻ സാംസ്‌കാരിക സെൽ
മലയാളികൾക്ക് സുരേഷ് ഗോപി സൂപ്പർ സ്റ്റാർ എന്നതിനപ്പുറം വ്യക്തിപരമായി പലരും ഇഷ്ടപെടുന്ന ഒരു വ്യക്തിത്വം കൂടിയാണ്. അദ്ദേഹം സാധാരണക്കാർക്ക് വേണ്ടി ചെയ്ത സഹായങ്ങൾ പകരംവെക്കാനില്ലാത്തവയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇതിന് മുമ്പ് ആലപ്പി
ഒരു സമയത്ത് മലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു കാവ്യാ മാധവൻ. എന്നാൽ ദിലീപ് മഞ്ജു വിവാഹ മോചനത്തിന് കാരണം കാവ്യാ ആണെന്ന രീതിയിൽ വാർത്തകൾ വരികയും ശേഷം കാവ്യയും ദിലീപും വിവാഹിതരാകുകയും അതോടെ
മലയാളികൾക്ക് വളരെ അധികം ഇഷ്ടമുള്ള നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിൽ കൂടി സിനിമ ലോകത്ത് എത്തുകയും ശേഷം തെന്നിന്ത്യയിൽ തന്നെ മുൻനിര നായികയായി മാറുകയായിരുന്ന ഭാവനയുടെ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധി ഘട്ടങ്ങൾ
ഒരു സംവിധായകൻ എന്നതിലുപരി പ്രമുഖ താരങ്ങളെ സഹിതം പലരെയും വിമർശിച്ച് ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇന്ന് രാഷ്ട്രീയ രംഗത്ത് വളരെ സജീവ പ്രവർത്തകനാണ്, പൊതു കാര്യങ്ങളിൽ എല്ലാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന കൃഷ്ണ കുമാറിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്ന്