മലയാള സിനിമയെ ഇന്ന് ലോകം മുഴുവൻ പ്രശംസിക്കുന്ന തലത്തിൽ വരെ അത് എത്തി നിൽക്കുന്നത് അതിന്റെ പിന്നിൽ ഒരുപാട് അഭിനേതാക്കളുടെ കഷ്ടപ്പാടിന്റെയും ആത്മാർഥയുടെയും കഥയുണ്ട്. ഈ ചിത്രത്തിൽ കാണുന്ന നാല് പേരും മലയാള സിനിമക്ക്
കുഞ്ചാക്കോ ബോബൻ എന്ന നടൻ നമുക്ക് എന്നും പ്രിയങ്കരനായ ചാക്കോച്ചനാണ്. ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിൽ നിന്നാണ് ചാക്കോച്ചന്റെ വരവ്. പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ
മലയാളികളുടെ ഇഷ്ട നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങൾ നായകനായും സഹ നടനായും വില്ലനായും അഭിനയിച്ച ആളാണ്. 981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. തുഷാരം എന്ന ഐ.വി. ശശി
മലയാളികളുടെ ഇഷ്ട താരമാണ് നടി ഭാവന. ഒരു സമയത്ത് അവർ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ കൂടി തുടങ്ങിയ ഭാവന എന്ന കാർത്തിക പിന്നീട് മറ്റു ഭാഷകളിലും സജീവമാകുകയായിരുന്നു.
സുരേഷ് ഗോപി എന്ന നടനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഓരോരുത്തരും ആ വ്യക്തിയെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. കാരണം അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കാരണമാണ്. തന്റെ കൺ മുന്നിൽ കാണുന്ന വിഷമമനുഭവിക്കുന്ന ഓരോ പാവങ്ങൾക്കും
മലയാള സിനിമ ലോകത്ത് അറിയപ്പെടുന്ന നടനാണ് ടിപി മാധവൻ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 250 ൽ അതികം മലയാള സിനിമകൾ ചെയ്തിരുന്നു. 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്.പ്രശസ്ത സാഹിത്യ
ഒരു സമയത്ത് സിനിമ രംഗത്ത് നിറഞ്ഞു നിന്ന അഭിനേത്രി ആയിരുന്നു സരിത. ഒരുപക്ഷെ ഇപ്പോൾ പലർക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരിൽ മാത്രമാണ് സരിതയെ അറിയപ്പെടുന്നത്. എന്നാൽ അങ്ങനെ ആയിരുന്നില്ല അവർ ഒരു
മധു എന്ന നടനെ കുറിച്ച് മലയാളികൾക്ക് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവിശ്യമില്ല. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് നായകൻ. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ
റിസബാവ എന്ന നടനെ നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിവിനൊത്ത കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ജോൺ ഹോനായി എന്ന ഒരൊറ്റ കഥാപാത്രം തന്നെ ധാരാളമായിരുന്നു. വളരെ പ്രതീക്ഷിത വേർപാടായിരുന്നു റിസബാവയുടേത്. 2021
മലയാളികളുടെ അഭിമാനമാണ് നടൻ മമ്മൂട്ടി, തലമുറകളുടെ ആവേശം, തന്റെ അഭിനയ ജീവിതം അൻപത് വര്ഷം ആഘോഷിച്ച മമ്മൂട്ടി തന്റെ എഴുപതാമത് വയസിലും അഭിനയത്തോട് കാണിക്കുന്ന ആ അഭിനിവേശം തന്നെയാണ് അദ്ദേഹത്തിന്റെ പോരാട്ട വിജയം. അദ്ദേഹത്തിന്