മലയാള സിനിമയിൽ ലാൽജോസ് എന്ന സംവിധായകൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതുപോലെ തന്നെ അദ്ദേഹം ഒരുപിടി മികച്ച അഭിനേതാക്കളെയും സിനിമ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ലാൽ ജോസാണ് അനുശ്രീയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയത്.
Latest News
മാമുക്കോയയുടെ വേർപാട് മലയാള സിനിമ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ ഉടനെ ഇപ്പോഴത്തെ ട്രെൻഡ് ആയ സമൂഹ മാധ്യമങ്ങളിലെ ആദരാഞ്ജലി പോസ്റ്റിടാൻ മത്സരിക്കുന്ന താരങ്ങളെയാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്. അദ്ദേഹത്തെ
സർഗ്ഗം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് നടി രംഭയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്ന്നുള്ളൂ എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ
മലയാള സിനിമക്ക് നിരവധി ഹിറ്റ് സിനിമകൾ തന്ന സംവിധായകനാണ് രാജസേനൻ. അദ്ദേഹവും ജയറാമും ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും നല്ല മികച്ച കൂട്ടുകെട്ട് ആയിരുന്നു. ഇവരുടെ കൂടിച്ചേരലായിൽ സംഭവിച്ച എല്ലാ സിനിമകളും സൂപ്പർ
ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. നടന്മാർക്ക് എതിരെ സിനിമ സംഘടനകൾ എല്ലാം ഒറ്റകെട്ടായി എടുത്ത തീരുമാനമാണിത്. ഏപ്രില്‍ 25നാണ് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും
യുവ നടന്മാരിൽ ഏറ്റവും കൂടുതൽ പരാതികൾ ഉണ്ടാക്കിയിട്ടുള്ള രണ്ടു നടന്മാരാണ് ശ്രീനാഥ് ഭാസിയും ഷെയിൻ നിഗവും. ഇരുവർക്കും ഇതിന് മുമ്പ് പല വാണിങ്ങുകളും സംഘടനകൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാത്തിനും ഒടുവിൽ ഈ രണ്ടു
മലയാളികൾക്ക് എന്നും ഒരു പ്രത്യേക സ്നേഹം ഉള്ള അഭിനേത്രിയാണ് നാദിയ മൊയ്‌ദു. ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത ആളാണ് നാദിയ, ഗേളി എന്ന നമ്മൾ
ഒരു പക്കാ നാട്ടിൻ പുറത്തുനിന്നും സിനിമ എന്ന മായിക ലോകത്ത് എത്തി അവിടെ തന്റെ കഴിവ് കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടി അനുശ്രീ. ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ
ഷെയിൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമ സംഘടനകളുടെ ഭാഗത്ത് നിന്ന് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. ഇതേ നടന്മാർക്ക് ഇതിന് മുമ്പും സമാനായ രീതിയിൽ സംഘടനകൾ നടപടികൾ എടുത്തിയിരുന്നു. ഇപ്പോഴിതാ ഈ നടന്മാരുടെ വിലക്കിൽ കൂടുതൽ വെളിപ്പെടുത്തലുമായി
മലയാള സിനിമക്ക് തീരാ നഷ്ടം ഉണ്ടായ മാസമാണ് ഇത്. ഇന്നസെന്റ് വിട്ടുപോയ ദുഃഖം അകലെന്നുന്നതിന് മുമ്പ് ഇപ്പോൾ മംമൂക്കോയയും ഈ ലോകത്തോട് വിടപറഞ്ഞു. ഏത് കഥാപാത്രം ആയാലും തന്റെ സംഭാഷണ ശൈലി അദ്ദേഹം വിട്ടുകളഞ്ഞിരുന്നില്ല.