‘അവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയും’ ! മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പാടില്ല ! ദിലീപ് സുപ്രീം കോടതിയിൽ ! കാരണം ഇതാണ് !

ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് താരങ്ങളുടെ വ്യക്തി ജീവിതത്തിൽ നടന്നത്. നടിയെ ആ,ക്ര,മി,ച്ച കേ,സ് കഴിഞ്ഞ അഞ്ചു വർഷമായി കോ,ട,തി,യിൽ വിചാരണയിലാണ്. കു,റ്റാ,രോ,പി,തനായ ദിലീപ് ഇപ്പോഴും ഇതിന്റെ പുറകെയാണ്. കേ,സി,ൽ മഞ്ജു വാര്യരെ ഈ  വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേ,സി,ലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് ഇപ്പോൾ  കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.

ഈ കേ,സി,ൽ വളരെ ശക്തമായ ,മൊഴി കൊടുത്താ അലൻ മഞ്ജു,  നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേ,സ് കൂടിയാണിത്. അത് നടന് വലിയ  ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെയാണ്. എന്നാല്‍ മഞ്ജു പറഞ്ഞ വക്കിൽ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി. അതേ മൊഴി മഞ്ജു വീണ്ടും ആവർത്തിച്ചാൽ അത് ദിലീപിന്റെ നിലനിൽപ്പിന് കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ട് നിർണ്ണായകമാണ് മഞ്ജുവിന്റെ ആ വാക്കുകൾ.

എന്നാൽ ഇപ്പോഴിതാ മഞ്ജുവിനെ വീണ്ടും കോടതിയിൽ വിസ്തരിക്കാൻ അനുവദിക്കരുത് എന്നാണ് ദിലീപിന്റെ ആവിശ്യം. നടിയെ ആക്രമിച്ച കേ,സി,ൽ മഞ്ജു വാരിയരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപിന്റെ സത്യവാങ്മൂലം. കാവ്യ മാധവന്റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. വിചാരണാകാലാവധി. വിചാരണാകാലാവധി നീട്ടാൻ പ്രോസിക്യുഷൻ പറയുന്ന കാരണങ്ങൾ വ്യാജമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാരിയരെ വീണ്ടും വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് മഞ്ജു അത് തിരിച്ചറിയുകയും ചെയ്തിരുന്നു. ഇത് വീണ്ടും ആവർത്തിച്ചാൽ കേസിന്റെ ഗതി തന്നെ മാറും എന്ന കാര്യത്തിൽ ദിലീപിന് വ്യക്തത ഉള്ളതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ഇങ്ങനെ നീക്കം നടത്തിയത് എന്നും എതിർഭാഗം ആരോപിക്കുന്നു.

ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിക്കാനാണ് കാവ്യയുടെ പിതാവിനെ ചോദ്യം ചെയ്യുന്നത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ വെള്ളിയാഴ്ച ജസ്റ്റിസ് ദിനേശ്മീരിൽ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *