ഒരു സിനിമ നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ് നടൻ ജോയ് മാത്യു. ആശാ വർക്കർമാർ അവരുടെ വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം
joy mathew
ആശാ വർക്കർമാർ അവരുടെ വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സർക്കാർ അവരോട് അനീതി കാണിക്കുകയാണ് എന്ന ആക്ഷേപം വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിൽ
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും തോരണത്തിനും 5,000 രൂപവീതം പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ ഈ തുക അതത് തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു, കൂടാതെ ഇതുമായി
കേരളമാകെ ഇപ്പോൾ ചർച്ചാ വിഷയം സിനിമ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പുറത്തുവന്ന ഹേമ കമ്മറ്റി റിപ്പോർട്ടാണ്, ഇപ്പോഴിതാ ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരം നഷ്ടമായി എന്ന് പറയുകയാണ് നടൻ ജോയ് മാത്യു.
ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ കുറിപ്പുകൾ പലതും ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ കണ്ണൂർ തളിപ്പറമ്പിലെ ബോംബ് വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി
മലയാള സിനിമ രംഗത്തെ പ്രശസ്തനായ നടൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ജോയ് മാത്യു തന്റെ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് കണ്ണൂർ തലശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും തേങ്ങാ എടുക്കാൻ പോയ വയോധികൻ ബോം,ബു പൊ,ട്ടി,ത്തെറിച്ച് കൊ,ല്ല,പ്പെട്ടു എന്ന വാർത്ത, നിരവധി പേരാണ് ഈ വിഷയത്തിൽ
ഇപ്പോഴിതാ സംസ്ഥാന സർക്കാർ നടത്തുന്ന മൂന്നാമത് ലോക കേരള സഭയെ വിമർശിച്ച് നടൻ ജോയ് മാത്യു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ
ഒരു നടൻ എന്നതിനപ്പുറം തന്റെ തുറന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ് നടൻ ജോയ് മാത്യു. അത്തരത്തിൽ അടുത്തിടെ ഉണ്ടായ രണ്ടു വിഷയങ്ങളെ ആസ്പദമാക്കി ജോയ് മാത്യു കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ
മലയാള സിനിമയിലെ ശ്രദ്ധേയ നടൻ എന്നതിനപ്പുറം തന്റെ നിലപാടുകൾ സ്മൂഹ മാധ്യമങ്ങളിൽ കൂടി ഉറക്കെ വിളിച്ചുപറയാറുള്ള അദ്ദേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റ് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ