മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ മലയാള മണ്ണ് യാത്രയാക്കിയത് ഏറെ നൊമ്പരത്തോടെയാണ്, എംടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് സംവിധായകന്‍ വിഎ ശ്രീകുമാറും. തനിക്ക് ഇനിയൊരു ഊഴം കൂടി തരുമോ എന്നാണ്
m t vasudevan nair
മലയാള സാംസ്കാരിക രംഗത്ത് എം ടി വാസുദേവൻ പിള്ള എന്ന നാമധേയം സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടതാണ്, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താൻ കഴിയാത്ത വിടവാണ്. ഇപ്പോഴിതാ മുമ്പൊരിക്കൽ അദ്ദേഹം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി
മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപെട്ട പേരാണ് എം ടി വാസുദേവൻ നായർ. വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ നമ്മോട് വിടപറഞ്ഞിരിക്കുകയന. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ
കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് എം ടി വാസുദേവൻ നായർ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും