‘അന്ന് ആ മുറിയിൽ എന്റെ ജീവിതം അവസാനിക്കേണ്ടതായിരുന്നു’ ! എന്നെ രക്ഷപെടുത്തിയത് നടൻ മമ്മൂട്ടി ! ഉണ്ണിമേരി തുറന്ന് പറയുന്നു !

മലയാള സിനിമയിൽ ഒരുകാലത്തെ മിന്നുന്ന താരമായിരുന്നു നടി ഉണ്ണിമേരി. തനറെ ആറാം വയസിൽ സിനിമലോകത്ത് എത്തിയ ആളാണ് ഉണ്ണിമേരി.  ബാലതാരമായി നവവധു എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ശേഷം 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അതിനുശേഷം 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. വശ്യതയാർന്ന കണ്ണുകളാണ് നടിയുടേത്.  മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഉണ്ണിമേരി താരമായിരുന്നു, കൂടുതലും ഗ്ളാമർ വേഷങ്ങളാണ് നടി ചെയ്തിരുന്നത്. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ നടിയെ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം ജീവിതം അവസാനിപ്പിച്ചു.

മുൻ നിര നായ്കണംരുടെ നായികയായി അഭിനയിച്ച താരം പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി, നായികയായും തുടർന്ന് മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളോടൊപ്പമാവും ഞാൻ അഭിനയിച്ചിരുന്നു. വളരെ ഗ്ളാമർ വേഷങ്ങളിൽ നിറഞ്ഞു നിന്ന നടി ആനത്തെ യുവാക്കളുടെ ഹരമായിരുന്നു. വളരെ മോഡേണും ഗ്ലാമർസുമായ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും താരം കാണിച്ചിരുന്നില്ല, വളരെ താര മൂല്യം ഉള്ള ഒരു ബാഹിനെത്രി കൂടിയായിഉർന്നു ഉണ്ണി മേരി. ദീപ ഉണ്ണിമേരി എന്നതാൻ അവരുടെ യഥാർഥ പേര്. എന്നാൽ തന്റെ സിനിമ ജീവിതത്തിലെ ഒരു മറക്കാനാവാത്ത പല സംഭവം തുറന്ന് പറയുകയാണ് നടി.

ഐ വി ശശിയുടെ ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് തനിക്ക് സഹിക്കാൻ കഴിയാത്തത് ഒരു സംഭവം ഉണ്ടായെന്നും, അത് കാരണം താൻ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നും, പക്ഷെ മമ്മൂട്ടി തന്നെ രക്ഷിച്ചു എന്നും താരം പറയുന്നു. ആ സംഭവം ഇങ്ങനെ, താനും മാമൂട്ടിയും തുടങ്ങിയ എല്ലാ താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ തന്നെ കാണാൻ ഒരു ദിവസം തന്റെ അച്ഛൻ എത്തിയെന്നും, പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ എന്റെ അച്ഛനോട് വളരെ മോശമായി പെരുമാറിയെന്നും, കൂടാതെ എന്നെ കാണിക്കാതെ അച്ഛനെ അവർ മടക്കി അയക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി. അച്ഛൻ അങ്ങനെ മടങ്ങി പോയത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ആ സങ്കടത്തിൽ ഞാൻ ഹോട്ടൽ മുറിയിലേക്ക് കയറി കതക് കൂട്ടിയിട്ട് ഉറക്ക ഗുളികൾ വാരി കഴിക്കുകയും ചെയ്‌തു, മമ്മൂട്ടി അടക്കമുള്ളവർ വന്ന് വാതിലിൽ തട്ടി വിളിച്ചെങ്കിലും അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, അവസാനം മമ്മൂട്ടി ഇടപെട്ട് വാതിൽ തള്ളി തുറക്കുകയും, അബോധാവസ്ഥയിൽ ആയിരുന്ന എന്നെ ഉടനെ ആശുപത്രിയയിൽ എത്തിക്കുകയുമായിരുന്നു, അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ഒരുപക്ഷെ മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നിരിക്കും അവിടെ സംഭവിക്കുക എന്നത് ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല എന്നും ഉണ്ണി മേരി പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *