ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ് വിക്രം. മലയാളികൾക്കും അദ്ദേഹം ഒരുപാട് പ്രിയങ്കരനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വിക്രമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ
Gallery
ലോക സിനിമ ആരാധിക്കുന്ന താരങ്ങളാണ് ബോളിവുഡ് താരങ്ങൾ, അവരുടെ ഓരോ വിശേഷങ്ങളും വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇന്ന് ബോളിവുഡിൽ തുടങ്ങി ഹോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ദീപിക പദുക്കോൺ.
മമ്മൂട്ടി നായകനായി എത്തിയ കൗരവർ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ നടൻ വിഷ്ണുവർദ്ധനെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അദ്ദേഹം ഒരു അന്യ ഭാഷാ നടൻ ആയിരുന്നിട്ടും അദ്ദേഹത്തെ മലയാളികൾ ഇരു കയ്യും നീട്ടിയാണ്
മലയാള സിനിമയുടെ അഭിമാനവും അതുപോലെ സ്വാകാര്യ അഹങ്കാരവുമായ ഗായകനാണ് എംജി ശ്രീകുമാർ. അദ്ദേഹം ഒരുപാട് അതുല്യ നിത്യ ഹരിത ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭാശാലിയായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഒരു പാട്ട് എങ്കിലും കേൾക്കാത്ത ഒരു
നമുക്കെല്ലാം വളരെ പരിചിതനായ ആളാണ് മജീഷ്യൻ ലോക പ്രശസ്തൻ മലയാളികളുടെ അഭിമാനമായ ഗോപിനാഥ് മുതുകാട്. അദ്ദേഹം നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണ്. അതുപോലെ വിസ്മയിപ്പിക്കുന്ന ഒരു ജീവിതം കൂടിയാണ് അദ്ദേഹത്തിന്റേത്. ചരിത്രം കുറിച്ച ആളുകൂടിയാണ്
ഒരു സമയത്ത് ലോകമെങ്ങും ആരാധകരുള്ള താരമായിരുന്നു ശിവാജി ഗണേശൻ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് സിനിമ രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന
മിനിസ്ക്രീൻ രംഗത്തും കോമഡി വേദികളിലും അതുപോലെ കുക്കറി ഷോകളിലും വളരെ സജീവമായ താരമാണ് നടി സരിത ബാലകൃഷ്ണന്‍. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന സരിത നടത്തുന്ന കൗമുദി ടിവിയിലെ കുക്കറി ഷോ സമൂഹ മാധ്യമങ്ങളിൽ
മലയാള സിനിമയുടെ അനശ്വര നടന്മാരിൽ ഒരാളായ ടി. ജി. രവിയുടെ മകനാണ് ശ്രീജിത്ത് രവി. അച്ഛന്റെ പാത്ത് പിന്തുടർന്ന് സിനിമ രംഗത്ത് എത്തിയ ശ്രീജിത്ത് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ
കഴിഞ്ഞ കുറച്ച് നാളുകളായി എ എം എം എ എന്ന താരാസഘടന ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഏറെ സംഭവ വികാസങ്ങൾ അരങ്ങേറിയിരുന്നു.
മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്നിരുന്ന താര ജോഡികൾ ആയിരുന്നു മോനിഷയും വിനീതും. വളരെ നിർഭാഗ്യവാശാൻ മോനിഷ എന്ന അഭിനേത്രി നമ്മളെ വിട്ട് യാത്രയായിരുന്നു. ഇന്നും ആ വേർപാട് ഒരു നൊമ്പരമായി അവശേഷിക്കുന്നു.