പ്രതീക്ഷയറ്റു ! കാണാതായ അഞ്ച് വയസുകാരിയുടെ മൃ,ത,ദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി !

ഇന്ന് കേരളം കണികണ്ട് ഉണർന്നത് ആലുവയിൽ നിന്നും അഞ്ചുവയസുള്ള ചാന്ദിനി എന്ന കുട്ടിയെ അന്യ സംസ്ഥാന തൊഴിലാളി ത,ട്ടി,ക്കൊ,ണ്ടു പോയി എന്ന വാർത്ത കേട്ടാണ്.  കുഞ്ഞിനായി തിരച്ചിൽ ശക്തമാക്കുന്ന സമയത്താണ് ആ നടുക്കുന്ന വാർത്ത കേട്ടറിഞ്ഞത്. ആലുവ മാർക്കറ്റിൽ കുഞ്ഞിന്റെ  മൃ,ത,ദേ,ഹം കണ്ടെത്തിഎന്നത്.. ചാക്കിൽ നിന്നും ഒരു കുഞ്ഞു കൈ പുറത്തേക്ക്  കിടക്കുന്നത് കണ്ട സമീപവാസികളാണ് ഈ ദൃശ്യം ആദ്യം കാണുന്നത്. ഒരു കുഞ്ഞിന്റെ മൃ,ത,ദേ,ഹമാണെന്ന് ആലുവ പൊ,ലീ,സ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃ,ത,ദേ,ഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃ,തേ,ദേ,ഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃ,ത,ദേ,ഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ ബോ,ഡി കണ്ടെത്തിയത് പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്തുനിന്നാണ്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃ,ത,ദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃ,ത,ദേ,ഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ മൃ,ത,ദേ,ഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തിയിരിക്കുകയാണ്.

ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. ഈ സംഭവത്തിൽ പ്രതിയെ ഇന്നലെ രാത്രി തന്നെ പൊ,ലീ,സ് കസ്റ്റഡിയിലെടുത്തിരുന്നു. ല,ഹ,രി,യുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊ,ലീ,സ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊ,ലീ,സ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

എന്നാൽ ഇപ്പോൾ ഈ സംഭവത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്, ഇവന്മാരെ ജയിലിൽ കൊണ്ടുപോയി തീറ്റ കൊടുത്തുകൊഴുപ്പിക്കാൻ നിൽക്കാതെ വെ,ടി,വെച്ച് കൊ,ല്ല,ണം, അല്ലങ്കിൽ പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണം എന്നിങ്ങനെ രോഷാകുലരായിട്ടാണ് ഇതിനോട് ഓരോ മലയാളികളും പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *