ഇന്ന് ലോക മാതൃദിനമാണ്, ലോകമെമ്പാടുമുള്ളവർ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ അർപ്പിച്ചു, അതേസമയം ഇപ്പോഴിതാ ഇന്നേ ദിവസം ആർ എം പി നേതാവ് കെഎസ് ഹരിഹരന്‍ വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. വടകരയിൽ
hareesh peradi
ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ തന്റെ നിലപാടുകളും തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, ഇപ്പോഴിതാ ടി പി ചന്ദ്രശേഖറിന്റെ ഓർമദിവസമായ ഇന്ന് ഹരീഷ് പേരാടി പങ്കുവെച്ച ഒരു കുറിപ്പാണ്
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായി മാറുന്ന ഒരു വിഷയമാണ് മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് എം എൽ എ സച്ചിൻ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടന്ന വാക്കേറ്റം. കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടില്ല എന്ന
ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും
കേരളത്തിന് തന്നെ അഭിമാനമായ ഒന്നാണ് നമ്മുടെ തൃശൂർ പൂരം. എന്നാൽ ഇത് ആദ്യമായാണ് പൂരത്തിന്റെ പേരിൽ പല വിവാദങ്ങളും ചർച്ചകളും അരങ്ങേറുന്നത്. പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത്
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയപരമായ കാര്യങ്ങളിൽ തുറന്ന അഭിപ്രായം പറയാറുള്ള അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും വളരെ പെട്ടെന്ന് തന്നെ
മലയാള സിനിമയിലെ വളരെ ശ്രദ്ദേയ നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ് നടൻ ഹരീഷ് പേരടി, ഇപ്പോഴിതാലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ,
മലയാള സിനിമ നടൻ എന്നതിനപ്പുറം ഹരീഷ് പേരാടി സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം അഭിമന്യൂ കൊലക്കേസിലെ പ്രധാന ഫയലുകൾ കാണുന്നില്ല എന്ന വാർത്ത
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. അദ്ദേഹം ഒരു നടൻ എന്നതിലുപരി രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറയുന്ന ആളുകൂടിയാണ് അദ്ദേഹം, ഇപ്പോഴിതാ അത്തരത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച
ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യപരമായ വിഷയങ്ങളിൽ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, അത്തരത്തിൽ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയും അതിലുപരി ഏറെ നൊമ്പരപെടുത്തുന്നതുമായ ഒരു