മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് സ്വന്തമായൊരു മേൽവിലാസം മലയാള സിനിമ രംഗത്ത് നേടിയെടുത്ത ആളാണ് ടോവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി, ശേഷം എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിലെ
Latest News
ബാല താരമായി സിനിമയിൽ എത്തി ഇപ്പോൾ നായികയായി തിളങ്ങുന്ന അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള പ്രശസ്ത നടിയായി അനിഖ മാറിക്കഴിഞ്ഞു. ജയറാം മംമ്ത ജോഡികളുടെ കഥ തുടരുന്നു എന്ന ചിത്രത്തിൽ
സമൂഹ മാധ്യമങ്ങളിൽ കൂടി താരമായ ആളാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കി പിന്നീട് ആറാട്ട് അണ്ണൻ എന്ന പേരിലാണ് കൂടുതൽ പ്രശസ്തനായത്. ഇതിനോടകം നിരവധി വിവാദമായ
മലയാളികൾ ഹൃദയത്തിലേറ്റിയ ആളാണ് ലാലേട്ടൻ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന മോഹൻലാൽ. പകരം വെക്കാനില്ലാത്ത നടന വിസ്മയം. ഇന്ന് അദ്ദേഹത്തിന് ലോകം മുഴുവൻ ആരാധകരാണ്. ഇപ്പോഴിതാ അടുത്തിടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും
നീലത്താമര എന്ന സിനിമയിൽ കൂടി തുടക്കം കുറിച്ച് ഇന്ന് ബോളിവുഡ് സിനിമയിൽ വരെ നായികയായി തിളങ്ങുന്ന അഭിനേത്രിയാണ് അമല പോൾ. തമിഴിലെ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. വ്യക്തി ജീവിതത്തിലും കരിയറിലെ
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയാണ് ദേവയാനി. മലയാളത്തിലും അവർ സജീവമായിരുന്നു. അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട്
മലയാളികൾ ഏറെ സ്നേഹിക്കുന്ന നടനാണ് ജയറാം. മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയ അദ്ദേഹം പക്ഷെ ഇപ്പോൾ മലയാള സിനിമക്ക് നഷ്ടമായികൊട്നിരിക്കുകയാണ്, അന്യ ഭാഷാ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലാണ് കൂടുതലും കാണുന്നത്. മലയാള സിനിമ
ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന താര ജോഡികളായിരുന്നു സീമയും മമ്മൂട്ടിയും. മമ്മൂട്ടിയുടെ ഒപ്പം ഏറ്റവും കൂടുതൽ പ്രാവിശ്യം നായികയായി അഭിനയിച്ചതും സീമ തന്നെയാണ്, ഇരുവരും ഒരുമിച്ച് 38 ഓളം
ഇന്നസെന്റും ദിലീപും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, ഇന്ന് ഞങ്ങൾക്ക് ഈ ഉള്ളതെല്ലാം ആ വലിയ മനുഷ്യന്റെ ദാനമാണ് എന്നാണ് പലപ്പോഴും നാദിർഷയും ദിലീപുമൊക്കെ പറഞ്ഞിട്ടുള്ളത്. ഇന്നസെന്റ് വിടവാങ്ങിയ ശേഷം
മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടിട്ടുള്ളതും അതുപോലെ പരാതികൾ കേട്ടിട്ടുള്ളതുമായ നടന്മാരാണ് ഷെയ്ൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇവർക്ക് ഓല രീതിയിലുള്ള വാണിങ്ങുകൾ കേട്ടിട്ടും ഇപ്പോഴും അതിന് ഒരു മാറ്റവും