35-ാം വയസിലും സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു ! പക്ഷെ അന്ന് നടന്നത് ആർക്കും സംഭവിക്കാൻ പാടില്ലാത്തത് ! നടന്റെ തുറന്ന് പറച്ചിൽ !

ഒരുപക്ഷെ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ ഒരു വിളിപ്പേര് പണ്ട് സിനിമ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ആ പേരിന് ഏറ്റവും അനുയോജ്യമായ താരമായിരുന്നു സിൽക്ക് സ്മിത. ഒരു സമയത്ത് തെന്നിന്ത്യയെ ആവേശത്തിലാക്കിയ കലാകാരിയായിരുന്നു സിൽക്ക് സ്മിത. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്.  ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്, 1996 ലാണ് നമ്മളെ വിട്ടു പോയത്. അവരുടെ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരുപാടു പേരുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ വലിയൊരു മനസിന് ഉടമ ആയിരുന്നു.

നിമിഷനേരം കൊണ്ടാണ്അവർ സിനിമ ലോകത്ത് താരറാണിയായി മാറിയത്. വെറും നാല് വര്‍ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്‍. സില്‍ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി. നായകസ്ഥാനത്ത് രജനികാന്തോ,കമല്‍ഹാസനോ മമ്മൂട്ടിയോ മോഹന്‍ലാലോ ആരായാലും ആ  ചിത്രത്തിന്റെ വിജയത്തിനായി സിൽക്കിന്റെ ഡാൻസ് നിർബദ്ധമായിരുന്നു. അവരെ ഒന്ന് കാണാനായി ആരാധകരും നിർമ്മാതാക്കളും കത്ത് നിന്ന സമയം കൂടിയായിരുന്നു. തന്റെ 35-ാം വയസ്സിലാണ് സില്‍ക് സ്മിത അവരുടെ ജീവിതം ഉപേക്ഷിച്ച് ഈ ലോകത്തോട് വിടപറഞ്ഞത്.

ഇപ്പോഴിതാ നടിയെ കുറിച്ച് തമിഴിൽ നടനും മാധ്യമപ്രവർത്തകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പോ,സ്റ്റ്മോ,ർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ ന,ഗ്ന,മാ,യ മൃ,ത,ദേഹം പീ,ഡി,പ്പി,ക്ക,പ്പെട്ടതിനു സാധ്യതയേറെയെന്നാണ് അദ്ദേഹം പറയുന്നത്.  ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്.

അവിടെ മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്, കാരണം അത്തരം ഒരു സാഹചര്യത്തിൽ  ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും എല്ലാം ഇവരാണ്, അപ്പോൾ ഇവർക്ക് സ്വയബോധത്തോടെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല, അതുകൊണ്ട് ഇവർ മദ്യപിച്ച് ജോലി ചെയ്യുന്നതിനോട് അവിടെ മറ്റാർക്കും വിയോജിപ്പുമില്ല.

ഈ അവസ്ഥയിൽ അന്ന് അത്രയും പുരുഷ ആരധകർ ഉണ്ടായിരുന്ന സിൽക്ക് തന്റെ 35 -ാം വയസിലും  സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു.   മ,ദ്യ ലഹരിയിൽ ആയിരുന്ന ആ ജീവനക്കാർ അവളുടെ ജീ,വ,നറ്റ ശ,രീ,രത്തെ പ്രാ,പി,ച്ചിരിക്കാമെന്നും പറയുകയാണ്  ബയിൽവൻ രംഗനാഥൻ. അതുപോലെ അവരുടെ ശവ ശരീരത്തിൽ അ,ടി,വ,സ്ത്രം, മാത്രം ധരിച്ചുകൊണ്ടുളള ചിത്രങ്ങൾ പോലും പലരും എടുത്തിരുന്നു എന്നും അന്ന് വാർത്തകൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *