മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. അദ്ദേഹത്തിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്, ആ കൂട്ടത്തിൽ സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ
Gallery
നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് ഓരോ കൊച്ചുകുട്ടിയും വിളിച്ചുപറയുമ്പോൾ അദ്ദേഹം ഒരു നടൻ എന്നതിലുപരി വിസ്മയമായി മാറുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം. തന്റെ 62 മത് ജന്മദിനം അദ്ദേഹം ആഘോഷിക്കുമ്പോൾ, ലോകമെങ്ങും ഇന്ന് ലാലേട്ടന്
മലയാളികളുടെ സ്വന്തം മണിമുത്തായിരുന്ന നമ്മുടെ മണിചേട്ടൻ. അദ്ദേഹം അകാലത്തിൽ നമ്മളെ വിട്ടുപോയെങ്കിലും, മലയാളികൾ ഈ ഭൂമിയിൽ ഉള്ള കാലത്തോളം അദ്ദേഹവും നമ്മുടെ ഉള്ളിൽ ജീവിക്കും. മലയാളവും കടന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനായിരുന്നു
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂക്ക ഇന്ന് തന്റെ 70 മത് വയസിലും മലയാള സിനിമ രംഗത്തെ താര രാജാവ് എന്ന കിരീടം അദ്ദേഹം കാത്ത് സൂക്ഷിക്കുന്നു. ഇപ്പോഴും അഭിനയത്തോടുള്ള തന്റെ അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും ഭർത്താവ് അർജുനും ഇന്ന് മകൾ സുദർശനക്കും ഇന്നും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനറെ എല്ലാ
ഒരു സമയത്ത് നമ്മളെ ഏറെ ചിരിപ്പിച്ച ഒരു കലാകാരനാണ് ഇന്ദ്രൻസ്. എത്ര ചെറിയ വേഷം ആണെങ്കിലും അദ്ദേഹം അത് വളരെ ഗംഭീരമാകാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് എന്താണെന്ന് മലയാളികൾ കണ്ടുകൊണ്ടിരിക്കുകയാണ്, ഓരോ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിയ. വിയയുടെ വിവാഹവും, അതിനു ശേഷം കുഞ്ഞു ജനിച്ചതും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ മിയയെ സംബന്ധിച്ച് തന്റെ ഗർഭകാല വിശേഷങ്ങൾ ഒന്നും താരം പുറത്ത്
നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ് നടനും അധ്യാപകനുമായ ജഗദീഷ്. അദ്ദേഹത്തിന്റെ ഭാര്യ രമ വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്ന് കഴിഞ്ഞ മാസം വിടപറഞ്ഞിരുന്നു. അദ്ദേഹം ഇന്നും വേർപാടിന്റെ ദുഖത്തിൽ നിന്നും
മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത, പകരം വെക്കാനില്ലാത്ത, മലയാള സിനിമയെ വാനോളം ഉയരങ്ങളിൽ എത്തിച്ച അതുല്യ പ്രതിഭ, കഴിഞ്ഞ വർഷം സിനിമ ലോകത്തിനു തന്നെ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്, നടൻ
മലയാള സിനിമയുടെ പ്രമുഖ നടന്മാരിൽ ഒരാളാണ് നടൻ ശങ്കരാടി. അദ്ദേഹത്തിന്റെ യഥാർഥ പേര് ചന്ദ്രശേഖരമേനോൻ എന്നായിരുന്നു. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹം മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ