ആ മുറിയിൽ എന്താണ് നടന്നതെന്ന് ഇന്നും അവ്യക്തം ! അവസാനമായി കമൽ കാണാൻ വന്നു പോയതിന് ശേഷം ശ്രീവിദ്യ ഡോക്ടർ മാരോട് പറഞ്ഞത് എനിക്ക് ഇനിയും ജീവിക്കണം എന്നാണ് ! അവർ ഇപ്പോഴും അലഞ്ഞു നടക്കുന്നു !

ഒരു സമയത്ത് മലയാള സിനിമ രംഗത്തെ ഏറെ പ്രശസ്തയായ അഭിനേത്രി ആയിരുന്നു ശ്രീദിവ്യ. ഒരു സിനിമ പോലെ തന്നെ ആയിരുന്നു അവരുടെ വ്യക്തി ജീവിതവും. പ്രണയങ്ങളും. പ്രണയ പരാജയങ്ങളും എല്ലാം നിത്യൻ സംഭവങ്ങളായി അവരുടെ ജീവിതത്തിൽ നടന്നുകൊണ്ടിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ചും അവർ മ,രി,ക്കു,ന്നതിന് മുമ്പ് കണ്ട ഒരു ജ്യോതിഷിയെ കുറിചച്ചും തന്റെ യുട്യൂബ് ചാനലിൽ കൂടി പറയുകയാണ് സംവിധായകൻ ശക്തിവിലാ ദിനേശ്.

ആ വാക്കുകൾ.. ചെറുപ്പം മുതൽ തന്നെ സ്നേഹം കിട്ടാതെ പോയിരുന്നത് കൊണ്ടാവാം അവർ പെട്ടെന്ന് പ്രണയ ബന്ധങ്ങളിൽ വീഴുമായിരുന്നു. അത്തരത്തിൽ അവർക്ക് ഉണ്ടായ പ്രണയമായിരുന്നു കമൽ ഹസനുമായി, തന്നെക്കാൾ രണ്ടുവയസ് കുറഞ്ഞ കമലുമായി അവർ വളരെ ആഗതമായി പ്രണയിച്ചു. പ്രണയം തകർന്ന് പോയെങ്കിലും അവർക്ക് തന്റെ മനസ്സിൽ  നിന്ന് ഒരിക്കലും കമലിനെ ഇറക്കിവിടാൻ കഴിഞ്ഞിരുന്നില്ല.

അയാൾ അപ്പോഴേക്കും മറ്റുപലരെയും പ്രണയിക്കുകയും മൂന്നാലു പേരെ കല്യാണം കഴിക്കുകയും ചെയ്തു. അപ്പോഴും തന്റെ ​ഗന്ധർവനായി ശ്രീവിദ്യ കമൽഹാസനെ സ്നേഹിച്ചു. അത് മനസ്സിലാക്കിയിട്ടാവണം മരണത്തോട് മല്ലടിച്ച് ശ്രീവിദ്യ കിടക്കുമ്പോൾ കമൽ ഹാസൻ കാണാൻ വന്നു. മറ്റാർക്കും കാണാൻ അനുമതി കൊടുക്കാത്ത ആശുപത്രിയിൽ ശ്രീവിദ്യ അയാൾക്ക് കാണാനുള്ള അനുമതി കൊടുത്തു. ഡോക്ടർമാരെ വരെ പുറത്താക്കിയ ശേഷം വാതിലടിച്ച് കമൽഹാസനും ശ്രീവിദ്യയും എത്രയോ സമയം ആശുപത്രിയുടെ മുറിക്കകത്തുണ്ടായിരുന്നു. അവരെന്തൊക്കെ പങ്കിട്ടു, എന്തൊക്കെ പറഞ്ഞെന്നെന്നും പുറം ലോകത്ത് ആരും അറിഞ്ഞിട്ടില്ല.

കമൽ വന്നു പോയതിന് ശേഷം അവർ ഡോക്ടർമാരോട് പറഞ്ഞു എനിക്ക് മരിക്കേണ്ട, ഇനിയും ജീവിക്കണം എന്ന്.. അവരെ പോയി കണ്ട ജ്യോതിഷിയാണ് എന്നോട് പറഞ്ഞ.ത് പക്ഷെ കമൽഹാസൻ വന്ന് പോയി ചുരുക്കം നാളുകൾക്കുള്ളിൽ അവർ മരിച്ചു. ശ്രീവിദ്യയുടെ വസ്തു വകകളുടെ കസ്റ്റോഡിയിൻ അപ്പോൾ കെബി ​ഗണേശ് കുമാറാണ്. അതൊരു ട്രസ്റ്റ് ആയിരുന്നു. സ്വത്തിന്റെ കാര്യത്തിൽ ശ്രീവിദ്യയുടെ സഹോദരൻ പ്രശ്നമാക്കിയപ്പോൾ അദ്ദേഹം ബുദ്ധിപൂർവം ശ്രീവിദ്യയുടെ സ്വത്ത് വകകളെല്ലാം സാംസ്കാരിക വകുപ്പിന് കൈമാറി.

ശ്രീവിദ്യയെ അവസാനമായി പോയി കണ്ടിരുന്ന ജ്യോതിഷിയായ സ്ത്രീയോട് യാദൃശ്ചികമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ശ്രീവിദ്യയുടെ പൂജപ്പുരയിലെ വീട് തൂക്കാനും തുടയ്ക്കാനുമൊക്കെ ഒരാളിനെ ജോലിക്ക് നിർത്തിയിരുന്നു. അയാൾ ഇടക്ക് അവിടെ പോയി വൃത്തിയാക്കുന്നതിനിടയിൽ, അപ്പുറത്തെ മുറിയിൽ ആരോ നടക്കുന്നത് പോലെയും. ഒരു രൂപം നടന്ന് പോകുന്നത് പോലെയും അയാൾ കാണാൻ ഇടയായി, അതോടെ അവർ ആ പണി നിർത്തി. അതുപോലെ ആ ജ്യോതിഷി മറ്റൊരു കാര്യംകൂടി പറഞ്ഞു, ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ കലർപ്പില്ലാതെ സ്നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമത്രെ. എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *