മലയാള സിനിമയിൽ എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നാടോടികാറ്റ്, അക്കരെ അക്കരെ അക്കരെ, പട്ടണപ്രവേശം. മോഹൻലാൽ എന്ന നടന്റെ വളർച്ചയിൽ
mohanlal
മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച കോംബോ ആണ് മോഹൻലാൽ ശ്രീനിവാസൻ, നമ്മുടെ പ്രിയപ്പെട്ട ദാസനും വിജയനും എന്നും നമ്മുടെ പ്രിയങ്കരരാണ്. ഏറെ കാലത്തിന് ശേഷം അവർ ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ
സിനിമ എന്ന മായിക ലോകം കഴിവും അതിനോടൊപ്പം തന്നെ ഭാഗ്യവും ഒരുപോലെ ആവശ്യമായി വേണ്ട ഒന്നാണ്. ഇതും രണ്ടും ഉള്ളവർ വിജയം കാണുമ്പോൾ മറ്റുള്ളവർ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടി വരും. മോഹൻലാലിൻറെ സിനിമ ജീവിതത്തിൽ
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മീര വാസുദേവൻ. ബോളിവുഡ് സിനിമയിൽ വരെ ശ്രദ്ധ നേടിയ മീര മലയാളത്തിൽ ,മോഹൻലാൽ നായകനായ ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം തൻമാത്രയിൽ നായികയായി
നടൻ മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സംവിധായകൻ പ്രിയദർശൻ, ഗായകൻ എംജി ശ്രീകുമാർ, നിർമാതാവ് സുരേഷ് കൃഷ്‌ണ എന്നിവർ. ഇപ്പോഴിതാ സുരേഷ് കുമാർ മോഹൻലാലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ടഹ്റാ പദവി ഓരോ പടി മുകളിലോട്ട് കയറുകയാണ്. ഒരു സമയത്ത് മോഹൻലാലിൻറെ യാത്രകളിൽ കൂട്ടായി മോഹന്‍ലാല്‍ നടത്തിയ സിനിമ യാത്രകളുടെ എല്ലാം ഭാഗമായിരുന്നു
ചില സിനിമകൾ കാലങ്ങൾ കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ്, ആ ഗണത്തിൽ പെടുന്ന ഒരു ഷാജി കൈലാസ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്. ഇന്നും മിനിസ്‌ക്രീനിൽ
ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോടികൾ ആയിരുന്നു മോഹൻലാലും ശോഭനയും. ഇരുവരും വിസ്മയം തീർത്ത അനേകം സിനിമകൾ ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇപോഴുതാ ആ
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു തിരക്കഥാകൃത്ത് ജോൺ പോൾ. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്,
മലയാള സിനിമ രംഗത്ത് അമ്മ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ആളാണ് നടി സേതുലക്ഷ്മി അമ്മ. വ്യക്തി ജീവിതത്തിൽ നിരവധി പ്രാർതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോയ സേതുലക്ഷ്മി മകന്റെ ചികിത്സക്കായി ഏറെ പ്രയാസങ്ങൾ