മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന പീരിലാണ് തിലകനെ അറിയപ്പെടുന്നത്. അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ താരപുത്രൻ ദുൽഖറിനോടൊപ്പം മത്സരിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാന്റെ
Thilakan
മലയാള സിനിമ രംഗത്ത് നിറ സാന്നിധ്യമായ നടനാണ് സിദ്ദിഖ്. കോമഡി കഥാപാത്രങ്ങളിൽ നിന്നും തുടങ്ങി ഇന്ന് അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ മികച്ചതാക്കി മാറ്റിയ ആളാണ്. ഏത് തരം കഥാപാത്രങ്ങളും സിദ്ധിഖ് എന്ന നടന്റെ
സിനിമ രംഗത്ത് പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് തിലകൻ. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. അതുപോലെ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് ലോകം അറിയുന്ന നടനായി മാറിയ ആളാണ് നടൻ ഇന്ദ്രൻസ്. 2018-ൽ
മലയാള സിനിമ രംഗത്തെ പ്രശസ്ത നടനായിരുന്നു തിലകൻ. അദ്ദേഹം മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. 2012 സെപ്തംബര്‍ 24 നാണ് തിലകന്‍ ലോകത്തോട് വിടപറഞ്ഞത്. ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി
അതുല്യ പ്രതിഭകൾ ഒന്നൊന്നായി അരങ്ങൊഴിഞ്ഞ് പോകുമ്പോൾ തീരാ നഷ്ടം സംഭവിക്കുന്നത് മലയാള സിനിമക്കാണ്. മറ്റു ഭാഷക്കാർ ആരാധനയോടെ നോക്കുന്ന മലയാള സിനിമ ലോകം റീയലിസ്റ്റിക്ക് ആയ കഥയും അഭിനേതാക്കളും, കൂടാതെ മലയാള സിനിമ രംഗം
മലയാള സിനിമയുടെ പെരുന്തച്ചൻ, അഭിനയ ചക്രവർത്തി, ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി മനസിനെ കീഴടക്കിയഅതുല്യ പ്രതിഭ, നായകന്മാരെ മാത്രം മികച്ച അഭിനേതാക്കളായി കണ്ടിരുന്ന കാലത്ത് സ്വന്തം അഭിനയ മുകവുകൊണ്ട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ
താര സംഘടനായ അമ്മക്ക് എതിരെ പല താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്, കഴിഞ്ഞ ദിവസം പാർവതി തിരുവോത്ത് വീണ്ടും ശ്കതമായി സംഘടനക്കെതിരെ രംഗത്ത് വന്നിരുന്നു. അതുപോലെ നടൻ ഇപ്പോൾ വീണ്ടും ഒരു ചർച്ചാ വിഷയം ആകുകയാണ്,
മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ അഭിനേതാക്കളുടെ പേരുകൾ എടുക്കുക ആണെങ്കിൽ അതിൽ മുൻ നിരയിലുള്ള രണ്ടുപേരുകളാണ് തിലകനും നെടുമുടി വേണുവും, ഈ രണ്ടു പ്രതിഭകളും ഇന്ന് നമ്മളോടൊപ്പമില്ല എന്നത് സിനിമ ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ്,
നടൻ തിലകൻ അമ്മ താര സംഘടനയുമായുള്ള പ്രശ്നങ്ങൾ നമ്മൾ പലപ്പോഴും കണ്ടതാണ്. 2010 ൽ തിലകനെ താര സംഘടനയായ അമ്മയിൽ നിന്നും വിലക്ക് ഏർപ്പെടുത്തി പുറത്താക്കിയിരുന്നു. സംഘടനയുമായി തിലകന് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.
മലയാള സിനിമയിലെ അതുല്യ പ്രതിഭകൾ ആയിരുന്നു നടൻ നെടുമുടി വേണുവും നടൻ തിലകനും, പക്ഷെ ഇരുവരും ഇന്ന് നമ്മളോടൊപ്പമില്ല എന്നത് ഏറെ ദുഖകരമാണ്. അച്ഛൻ വേഷങ്ങളിൽ നമ്മെ വിസ്‍മയിപ്പിച്ച രണ്ടുപേരും എപ്പോഴും നമ്മൾ ഓർത്തിരിക്കത്തക്ക