മലയാള സിനിമയും കടന്ന് ഇന്ന് ഒരൊറ്റ സിനിമ കൊണ്ട് ലോകശ്രദ്ധ നേടിയ നടനായി മാറിയിരിക്കുകയാണ് വിനായകൻ. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തുവന്ന വിനായകൻ ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച്
vinayakan
മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നടൻ വിനായകൻ, ജയിലർ എന്ന ഒരൊറ്റ സിനിമ കൊണ്ട് ലോകമറിയുന്ന നടനായി മാറിയിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ അപമാനിച്ചു എന്ന കാരണം കൊണ്ട് ഏറെ വിമര്ശിക്കപെട്ട നടൻ കൂടിയാണ് വിനായകൻ. എന്നാൽ
മലയാളികൾക്ക് ഇപ്പോൾ അഭിമാനമായി മാറിയിരിക്കുന്ന അഭിനേതാവാണ് വിനായകൻ. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ കൂടി ലോകം മുഴുവൻ ശ്രദ്ധ നേടുകയും, നിരവധി പ്രമുഖ താരങ്ങളിൽ നിന്നും പ്രശംസ നേടുകയും ചെയ്ത വിനായകൻ പക്ഷെ അടുത്തിടെ
അഭിനേതാവ് എന്ന നിലയിൽ നൂറു ശതമാനം കഴിവുള്ള നടനാണ് വിനായകൻ. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ വിനായകൻ ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടനായി മാറുകയാണ്. എന്നാൽ ചില വാക്കുകളുടെ പേരിൽ ഏറെ വിമർശനങ്ങൾ
ഇന്ന് തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ എന്നതിലുപരി ഏതൊരു കാര്യത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ചില വാക്കുകളാണ് ഏറെ ശ്രദ്ധ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനായകൻ വിമർശിച്ച് നിരവധി പേര് എത്തിയിരുന്നു, ഉമ്മൻ ചാണ്ടിയെ മരണാന്തരം അധിക്ഷേപിച്ചു എന്ന പരാതിയിലാണ് വിനായകന് ഇത്രയും വിമർശനം ഉണ്ടായത്, ഗണേഷ് കുമാർ വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. തീര്‍ത്തും
നടൻ വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ മോശം വാക്കുകൾ കൊണ്ട് അദ്ദേഹത്തിനെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിന് മുമ്പ് നടി രാജിഷാ വിജയൻ വിനായകൻ കുറിച്ച് പറഞ്ഞ ചില
മലയാളികളുടെ പ്രിയങ്കനായ നേതാവ് ബഹു ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ നിന്നും ഇപ്പോഴും മുക്തി നേടാത്തവരാണ് മലയാളികളിൽ കൂടുതൽ പേരും. എന്നാൽ മലയാളികളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് നടൻ വിയകന്റെ വിവാദ വാക്കുകൾ ആയിരുന്നു,
മലയാള സിനിമയിൽ ഏറെ സജീവമായ താരങ്ങളാണ് നടൻ വിനായകനും നടി രാജിഷാ വിജയനും. അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം വിനായകനും ‘ഒരുത്തി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന കോലാഹലങ്ങളും, അതിനു പുറകെ നടന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ്. വിനായകൻ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച്