മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് നടൻ ഭീമൻ രഘു. എന്നാൽ അടുത്തിടെ അദ്ദേഹത്തിന്റെ ചില രാഷ്ട്രീയപരമായ നിലപാടുകൾ കൊണ്ടും വാക്കുകൾ കൊണ്ടും ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു.
Bheeman Raghu
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടന്മാരിൽ ഒരാളാണ് ഭീമൻ രഘു, അടുത്തിടെ അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങൾ കൊണ്ട് ഏറെ വിമർശനവും പരിഹാസവും നേടിയ ആളുകൂടിയാണ് ഭീമൻ രഘു. ഇപ്പോഴിതാ അദ്ദേഹത്തെ
മലയാള സിനിമയിലെ പ്രശസ്തനായ നടൻ എന്നതിനപ്പുറം ഇപ്പോൾ രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യം കൂടിയാണ് ഭീമൻ രഘു, ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞുകൊണ്ട് ഭീമൻ രഘു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ്
ഒരു സമയത്ത് വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങിയ ആളാണ് നടൻ ഭീമൻ രഘു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ബിജെപി പാർട്ടി വിട്ടു ഇപ്പോൾ സിപി എം
മലയാള സിനിമയിലെ വളരെ ശ്രദ്ധേയനായ നടനാണ് ഭീമൻ രഘു, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം എടുക്കുന്ന തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴും അത് തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഭീമൻ രഘു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു. ബിജെപി യിൽ ആയിരുന്ന ഭീമൻ രഘു മാസങ്ങൾക്ക് മുമ്പാണ്
ഇപ്പോൾ നവ മാധ്യമങ്ങളിൽ ഏറ്റവും വലിയ ചർച്ച സിനിമ താരങ്ങളുടെ രാഷ്ട്രീയമാണ്. അതിൽ സുരേഷ് ഗോപി മുന്നിൽ നിൽക്കുമ്പോൾ തൊട്ടുപുറകിൽ കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ഭീമൻ രഘുവും ഉണ്ട്. ബിജെപി യിൽ ആയിരുന്ന
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഭീമൻ രഘു. അടുത്തിടെയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി ഏറെ ചർച്ചകൾ ഉണ്ടാകുകയും ആ രംഗത്ത് അദ്ദേഹം വലിയ വർത്തയാകുകയും ചെയ്തിരുന്നു. രാഷ്ട്രീയപരമായി ഭീമൻ രഘുവിന്റെ നിലപാടുകളാണ്
അടുത്തിടെ ഏറെ വാർത്തയെ താരമാണ് നടൻ ഭീമൻ രഘു, 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കവേ, പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന താരങ്ങളാണ് നടൻ അലൻസിയറും ഭീമൻ രഘുവും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വിവാദ പരാമർശം നടത്തിയ അലൻസിയറും, വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആ മുഴുവൻ