മലയാള സിനിമയുടെ ചക്രവർത്തിമാരിൽ ഒരാളായിരുന്നു നടൻ നെടുമുടി വേണു. അദ്ദേഹം വളരെ പ്രതീക്ഷിതമായി നമ്മളെ വിട്ടുപോയത് എന്നും മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ടമാണ്. മലയാളത്തിൽ ഏകദേശം അഞ്ഞൂറിൽ അധികം ചിത്രങ്ങൾ ചെയ്ത
mohanlal
സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ വീണ്ടുമൊരു വേർപാട് ഉണ്ടായിരിക്കുകയാണ്, ഇപ്പോഴും ആ വാർത്ത വിശ്വസിക്കാൻ കഴിയാതെ നടിങ്ങിയിരിക്കുകയാണ് ആരാധകർ. കന്നഡത്തിന്റെ സൂപ്പര്‍ സ്റ്റാറായി വിലസിയ നടന്‍ പുനീത് രാജ്കുമാറാണ് നമ്മളെ വിട്ടു യാത്രയായത്. ആരോഗ്യ
മലയാള സിനിമ രംഗത്ത് ഒരു രണ്ടാം വരവ് നടത്തിയ മഞ്ജു ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ്. സിനിമകളുടെ തിരക്കുകൾ കാരണം ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണ്. പതിനഞ്ച് വർഷത്തിന്
മലയാള സിനിമ ചരിത്രത്തിലെ രണ്ടു മികച്ച പ്രതിഭകൾ ആയിരുന്നു നെടുമുടി വേണുവും, സുകുമാരിയും. പക്ഷെ ഇവർ ഇരുവരും ഇന്ന് നമ്മൊളൊടൊപ്പമില്ല എന്നത് ഏറെ ദുഖകരമായ ഒന്നാണ്. രണ്ടു അതുല്യ പ്രതിഭകൾ ഒരുമിച്ച് ഒരുപാട് സിനിമകൾ.
മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ ധ്രുവം. 1993 ൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന് സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രം ഇന്നും മിനിസ്‌ക്രീനിൽ അതെ വിജയഗാഥ
മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണു യാത്രയായി, അദ്ദേഹത്തെ കാണാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. മലയാളത്തിലുപരി തമിഴിലും അദ്ദേഹം സജീവമായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പല പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച്
മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഐഷ്വര്യ ഭാസ്കർ.മലയാളികൾക്ക് വളരെ പ്രിയങ്കരി ആയിരുന്ന അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. 1971 ജൂൺ 17-ന് ചെന്നൈയിലാണ് നടി ജനിച്ചത്. ശാന്താ മീന ഭാസ്കർ എന്നായിരുന്നുനടിയുടെ യഥാർഥ പേര്.
മലയാള സിനിമയിൽ ആരാധകരെ ആവേശത്തിലാക്കിയ മോഹൻലാൽ ചിത്രമാണ് ദേവാസുരം. ഇന്നും ആ ചിത്രം മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയെ പോലും ആവേശത്തിക്കുന്ന ചിത്രം ഇന്നും മിനിസ്‌ക്രീനിൽ വലിയ ഹിറ്റാണ്. ദേവാസുരം അതൊരു
നമ്മയുടെ കൊച്ച് കേരളത്തിൽ ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സണ്‍ മാവുങ്കൽ എന്ന ആളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്, ഉന്നതരുമായുള്ള ബന്ധമാണ് അയാൾ ഈ
ലോഹിതദാസ് എന്ന പ്രതിഭ. മലയാളികളെ സിനിമ കാണാൻ പഠിപ്പിച്ച കലാകാരൻ. അദ്ദേഹം ഒരു ദീർഹ വീക്ഷണമുള്ള ആളായിരുന്നു കാരണം അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു തന്നെ ലോകം വിലയിരുത്താൻ പോകുന്നത് എന്റെ അഭാവത്തിൽ ആയിരിക്കുമെന്ന്.