മലയാളത്തിൽ ഇന്നും കുടുംബ പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകനാണ് വി എം വിനു. അഞ്ചര കല്യാണം, പല്ലാവൂർ ദേവനാരായണൻ, ബാലേട്ടൻ അങ്ങനെ നെല്ല്
jayaram
മലയാളത്തിലെ ഏറ്റവു മുൻ നിര സംവിധയകരിൽ ഒരാളാണ് രാജസേനൻ. ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പല തുറന്ന് പറച്ചിലുകളും നടത്തിയിരിക്കുകയാണ്, അതിൽ പ്രധാന കാര്യം അദ്ദേഹം താനും ജയറാമും തമ്മിൽ ഉണ്ടായിരുന്ന പിണക്കാതെ
മലയാള സിനിമയിലെ പ്രശസ്തയായ അഭിനേത്രിയാണ് നടി ഷീല. 1960 ൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. മലയാളത്തിലും തമിഴിലും ഏറെ സജീവമായ ഷീല ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച
ചിലിക്ക് ചില പേരുകൾ അറിഞ്ഞ് ഇടുന്നതുപോലെ തോന്നും, അത്തരത്തിൽ സൗന്ദര്യ എന്ന പേര് പൂർണമായും അവർക്ക് യോജിച്ചിരുന്നു, അത്ര സൗന്ദര്യമാണ് അവർക്ക്, മലയാളികൾക്കും ഒരുപാട് പ്രിയങ്കരിയാണ്, രണ്ടു ചിത്രങ്ങൾ മാത്രമേ അവർ മലയാളത്തിൽ ചെയ്തിരുന്നുള്ളു,
86, 96 കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു സുനിത. 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്. കണികാണുന്നനേരം
ഇന്ന് തെന്നിന്ത്യയിൽ വളരെ പ്രശസ്തയായ അഭിനേത്രിമാരിൽ ഒരാളാണ് നടി ഉർവശി. വളരെ ഹിറ്റായ ഒരുപാട് ചിത്രങ്ങൾ നടി മലയാള സിനിമക്ക് നൽകിയിരുന്നു, നായികയായും സഹ താരമായും, വില്ലത്തിയായും ഒരുപാട് ചിത്രങ്ങൾ. ഇപ്പോഴും വളരെ ശക്തമായ
മലയാള സിനിമയിലെ പ്രശസ്ത നടനാണ് ജയറാം, നടന്റെ ഒരുപാട് ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായിരുന്നു. അത്തരത്തിൽ 1993 ൽ പുറത്തിറങ്ങിയ കാവടിയാട്ടം ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ആ ചിത്രത്തിന്റെ വിജയത്തോടെ ജയറാം എന്ന
ഒരു കാലത്ത് മലയാള സിനിമയിലെ വിജയ നായകന്മാരിൽ മുന്നിൽ നിന്നിരുന്ന നടനാണ് ജയറാം. അദ്ദേഹം അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. 1995-ൽ റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു
മലയാളി സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നടി പാർവതി. ഒരു സമയത്ത് മലയാള സിനിയുടെ മുഖ ശ്രീ ആയിരുന്നു പാർവതി, ചെയ്ത സിനിമകൾ എല്ലാം ഇന്നും സൂപ്പർ ഹിറ്റ്. ഏറ്റവും കൂടുതൽ ആരാധകരുള്ള
സിത്താര എന്ന അഭിനേത്രി ഒരു സമയത്ത്മ ലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു, ആ നടിയെ നമ്മൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു സിത്താര..