കേരളം നാളെ പോളിംഗ് ബൂത്തിലേക്കാണ്, ലോകസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൂന്ന് പാർട്ടികളും വലിയ പ്രതീക്ഷയിലാണ്, ഇത്തവണ സിനിമ താരങ്ങളും സ്ഥാനാർഥി പട്ടികയിൽ തിളങ്ങി നിൽക്കുന്നു, സുരേഷ് ഗോപിയും, മുകേഷും, കൃഷ്ണകുമാറും ഇത്തവണ ജനവിധി തേടുകയാണ്.
shammi thilakan
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി രണ്ടു തവണത്തെ പരാജയത്തിന് ശേഷം വീണ്ടുമൊരു ജനവിധി തേടുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ സുരേഷ് ഗോപി കച്ചകെട്ടി ഇറങ്ങി കഴിഞ്ഞു, അദ്ദേഹത്തെ പിന്തുണച്ച് സിനിമ
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, കേരളം ഗാനം വേണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ ശ്രീകുമാരൻ തമ്പിയെ സമീപിക്കുകയും, അദ്ദേഹം എഴുതി നൽകിയ കവിത പക്ഷെ സച്ചിദാനന്ദന് അദ്ദേഹത്തിന്റെ
മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ നാടാണ് ഷമ്മി തിലകൻ. അഭിനയ കുലപതി തിലകന്റെ മകൻ എന്നതിനപ്പുറം അദ്ദേഹം ഇന്ന് അഭിനയ സിദ്ധി കൊണ്ട് സ്വന്തമായൊരു മേൽവിലാസം നേടിക്കഴിഞ്ഞിരുന്നു. തിലകൻ ഒരു നടൻ എന്നതിനപ്പുറം സ്വന്തമായ
മലയാള സിനിമയുടെ പെരുന്തച്ചൻ, വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അനുഗ്രഹീത കലാകാരൻ, തിലകൻ എന്ന നടൻ മലയാള സിനിമ നിലനിൽക്കും കാലം വരെയും ഓർമ്മിക്കപ്പെടും. മലയാള സിനിമയിൽ സമാനതകളില്ലാതെ ഈ പ്രതിഭ ജീവിച്ചു കാണിച്ചു
ഉമ്മൻ ചാണ്ടി നമ്മുടെ കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോൾ സോളാർ, സരിത എന്നീ പേരുകളിൽ അദ്ദേഹം കേട്ട പഴികൾ ഒരുപാടായിരുന്നു, മോശമായ പല ആരോപണങ്ങളും അന്ന് അദ്ദേഹത്തിന് മേൽ പലരും ചാർത്തി, ആ സമയത്തും എല്ലാം ഒരു
സിനിമ മിമിക്രി ലോകം ഇന്ന് അനുഗ്രഹീത കലാകാരൻ കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിലാണ്. അപ്രതീക്ഷിതമായി സംഭവിച്ച വാഹന അപകടത്തിൽ സുദിയെ ഏവർക്കും നഷ്ടമാകുകയായിരുന്നു. സഹപ്രവർത്തകരും പ്രിയപ്പെട്ടവരും എല്ലാം ആ വേർപാടിന്റെ ആഘാതത്തിലാണ്. സഹപ്രവർത്തകർ ഓരോരുത്തരും
മലയാളികൾ ഏറെ ബഹുമാനിക്കുന്ന നടനാണ് തിലകൻ. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ വിയോഗം സിനിമ ലോകത്തിന് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു നഷ്ടമാണ്. അതുപോലെ തന്നെ ഇപ്പോൾ ഏറെ ശ്രദ്ധ നേടി മികച്ച
അതുല്യ കലാകാരൻ നടൻ തിലകന്റെ മകൻ എന്നതിനപ്പുറം സിനിമ രംഗത്ത് സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടൻ ഷമ്മി തിലകൻ. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം ഇന്നിപ്പോൾ തന്റെ
മലയാള സിനിമ ചരിത്രത്തിന്റെ തന്റെ ഭാഗമായ ആളാണ് നടൻ തിലകൻ. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. പ്രേക്ഷകരിൽ അദ്ദേഹം ശ്രിട്ടിച്ച ഒരു ഓളം ഒരുകാലത്തും മാഞ്ഞുപോകില്ല. ആ നഷ്ട്ടം മലയാള സിനിമയുടെ തന്നെ